വീടുകളിലും കാറുകളിലും റെക്കോര്‍ഡിംഗ് ഡിവൈസുകള്‍ സ്ഥാപിക്കാനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സിനെ നിയമിച്ചു. സ്വകാര്യ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു
ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് കുഞ്ഞുങ്ങളാണ് എന്നാണ്. പിന്നീട് നടന്ന സ്‌കാനിംഗില്‍ എട്ട് കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസേറിയന്‍ നടന്നപ്പോഴാണ് പത്ത് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടെത്തിയതെന്നാണ് കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്